Wednesday 14 December 2011

നാസയുടെ ''റേഡിയോ പരിവേക്ഷണം"

നാസയുടെ ''റേഡിയോ പരിവേക്ഷണം"

ബഹിരാകാശ ഗവേഷണവും,മ്യൂസിക്കും തമ്മില്‍  മോരും മുതിരയും പോലെ ഒന്നുമല്ല; പറയുന്നത് നാസയാണ്. അതെ അങ്ങനെ നാസ റേഡിയോ ചാനല്‍ തുടങ്ങി.തേര്‍ഡ് റോക്ക്-അമേരിക്കന്‍ സ്പൈസ് സ്റ്റേഷന്‍ എന്നാണ് ഇന്‍റര്‍നെറ്റ് റേഡിയോ സ്റ്റേഷന്‍റെ പേര്.ഹോസ്റ്റണിലെ അര്‍.എഫ്.സി മീഡിയയുടെ പങ്കാളിത്തോടെയാണ് ഡിസംബര്‍ 11 മുതല്‍ പുത്തന്‍ സംഗീതവും,അറിവുകളുടെ നുറുങ്ങുകളുമായി തേര്‍ഡ് റോക്ക് പ്രക്ഷേപണം അരംഭിച്ചത്.പുത്തന്‍ റോക്ക്,ഇന്‍ഡി,മറ്റു സംഗീതങ്ങള്‍ എന്നിവയോടപ്പം യുവതലമുറയില്‍ ശാസ്ത്രഅഭിമുഖ്യം വളര്‍ത്താന്‍ ഉതകുന്ന നാസയുടെ പരിവാടികളും ഉള്‍പ്പെടുത്തിയാണ് റേഡിയോയുടെ ഉള്ളടക്കം തയ്യറാക്കിയിരിക്കുന്നത്.
സമൂഹത്തില്‍ നിന്നും അടുത്ത തലമുറയിലെ ശാസ്ത്രഞ്നന്മാരുടെ തലമുറയെ കണ്ടെത്താനുള്ള നാസയുടെ പുത്തന്‍ വഴിയിലുള്ളചുവടുവയ്പ്പാണിതെന്നാണ് നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റര്‍ ഡേവിഡ് ബീവര്‍ പ്രസ്താവനയില്‍ പറഞ്ഞത്.ശ്രോതാക്കളുമായി കൂടുതല്‍ അടുക്കുന്നതിനായി വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ലിങ്കുകളും,ബ്ളോഗിങ്ങ് സൌകര്യവും  റേഡിയോയുടെ ഒഫീഷ്യല്‍

Monday 12 December 2011

ചോവ്വഗ്രഹത്തിലെ ജീവിത ചിന്തയ്ക്ക്ചിറക് മുളയ്ക്കുന്നു

ചോവ്വഗ്രഹത്തിലെ ജീവിത ചിന്തയ്ക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു.ഓസ്ത്രലിയന്‍ ബഹിരാകാശ ശാസ്ത്രഞ് രാണ് പുതിയ വെളിപ്പെടുത്തലുകളുമായി വന്നിരിക്കുന്നത്.ചോവ്വ ഗ്രഹത്തിന്‍ വലിയോരു ഭാഗം ആവാസത്തിന് യോജിച്ചതാണെന്നാണ് ഓസ്ത്രലിയന്‍ നാഷണല്‍ യുണിവേഴ്സിറ്റിയിലെ ഭൂമിക്ക് പുറത്തുള്ള ജീവിത സാഹചര്യങ്ങളെ കുറിച്ച് പഠിക്കുന്ന  ചാര്‍ളി ലിന്‍വിവറിന്‍റെ  സംഘമാണ്.

Sunday 11 December 2011

പൃഥ്വിയുടെ ടൈം,ബെസറ്റ് ടൈം

ഇന്ത്യയില്‍ എതു നടനും കൊതിക്കുന്ന നേട്ടവുമായി പൃഥ്വിരാജ്.ഇന്ത്യയിലെ എറ്റവും പ്രചാരമുള്ള വിനോദമാഗസ്സിനായ ഫിലിം ഫെയറിന്‍റെ കവര്‍ ചിത്രമാകുന്ന ആദ്യമലയാളി നടന്‍ എന്ന നേട്ടത്തിലെക്കാണ് പൃഥ്വിരാജ് നടന്നടക്കുന്നത്. ആയ്യ എന്ന പേരില്‍ തന്‍റെ ബോളിവുഡിലെ ആദ്യചിത്രത്തിന്‍റെ ഷൂട്ടിങ്ങിന്‍റെ തിരക്കിലായ പൃഥ്വി തന്നെയാണ് പുതിയ ലക്കം ഫിലിംഫെയറിന്‍റെ കവര്‍സ്റ്റോറിയും.

Saturday 10 December 2011

സോണിയയ്ക്ക് ഹാക്കര്‍മാരുടെ പിറന്നാള്‍ സമ്മാനം

സോണിയയ്ക്ക് ഹാക്കര്‍മാരുടെ പിറന്നാള്‍ സമ്മാനം.സോണിയ ഗാന്ധിയുടെ വ്യക്തി വിവരണങ്ങളടക്കമുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ രണ്ട് സൈറ്റുകളിലാണ്  ഹക്കര്‍മാര്‍ വിളയാടിയത്.സോണിയയുടെ അറുപത്തിയാറാം പിറന്നാള്‍ ദിനത്തില്‍ തന്നെയാണ് ഹാക്കിങ്ങ് നടന്നത് എന്നാതയിരുന്നു പ്രത്യേകത. സംഭവം സ്ഥീതികരിച്ച കോണ്‍ഗ്രസ്സ് കപ്യൂട്ടര്‍ വിഭാഗം തലവന്‍ വിശ്വജിത്ത് പ്രത്ഥിജിത്ത് സിംഗ് സെവറുകളില്‍ നിന്നു വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും ഉടന്‍തന്നെ സൈറ്റുകളെ സൈബര്‍ സ്പൈസ്സിലെക്ക് തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
  കേന്ദ്രമന്ത്രി കപില്‍ സിബലിന്‍റെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ഉള്ളടക്കം നിയന്ത്രിക്കണം എന്ന പ്രസ്താവന വന്നതിനു പിന്നാലെയുള്ള ദിനത്തിലാണ് ഹാക്കിങ്ങ് നടന്നത് എന്നത് അതിനോടുള്ള പ്രതികരണമാണോ എന്ന സംശയിക്കുന്നുണ്ട്.

Thursday 17 November 2011

http://www.mathrubhumi.com/movies/music/230375/ my article on mathrbhumi online

കാണാമറയത്തെ മാന്ത്രിക ശബ്ദം

16 Nov 2011

'ഗ്രാമി അവാര്‍ഡ്' ജേതാക്കളുടെ കൂടെയും മറ്റും വേദികള്‍ ലഭിച്ചു എന്നത് ചിലപ്പോള്‍ അത്ഭുതമായി തോന്നാറുണ്ട്.

ഇന്നത്തെ ഇന്ത്യയിലെ സംഗീതം സിനിമയുടെ ചുറ്റും
പ്രദക്ഷിണം വയ്ക്കുകയാണ്. അതില്‍ പാടുന്നവര്‍ക്ക് 
പ്രശസ്തിയും അംഗീകാരവും കിട്ടുന്നു. 
ഈ യാഥാര്‍ത്ഥ്യത്തെ എങ്ങനെ കാണുന്നു...?
 


ഇന്ത്യയില്‍ മാത്രം കണുന്ന ഒരു കാഴ്ചയാണിത്. ലോകത്ത് എവിടെയും സംഗീതമായി കണക്കിലെടുക്കുന്നത് സിനിമാ സംഗീതമല്ല. അതിനാല്‍ തന്നെ ചുരുക്കം പേര്‍ ഒഴികെ, ഇന്ത്യന്‍ സിനിമാ സംഗീതകാരന്‍മാര്‍ ലോകത്തിനു മുന്നില്‍ സംഗീതജ്ഞര്‍ എന്ന നിലയില്‍ അറിയപ്പെടുന്നില്ല. പക്ഷേ, ഇന്ത്യയില്‍ ഇതോരു യാഥാര്‍ത്ഥ്യമാണ്. ഹരിഹരന്‍ എന്ന ഗായകന്‍ എത്രകാലം ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും സിനിമാ ഗായകനായപ്പോഴാണ് അദ്ദേഹം തിരിച്ചറിയപ്പെടാന്‍ തുടങ്ങിയത്.

വളരെ കാലത്തിന് ശേഷം കേരളത്തില്‍ 
പാടുന്നു... മലയാളത്തില്‍ ഈ ശബ്ദം 
എന്നാണ് കേള്‍ക്കാന്‍ പറ്റുക...?
 


മാതൃഭാഷയാണ് മലയാളം. പാട്ടിനെ അറിഞ്ഞതും ഏറെ പാടിയതും മറ്റു ഭാഷകളില്‍ ആണെങ്കിലും മലയാളത്തോടുള്ള സ്‌നേഹം എന്നുമുണ്ട്. മലയാളത്തില്‍ പാടണം എന്നത് ആഗ്രഹമായി മായാതെ നില്‍ക്കുന്നുണ്ട്. ഇന്നോളം അവസരങ്ങള്‍ തേടിയെത്തിയിട്ടേയു ള്ളൂ. മലയാളത്തില്‍ നിന്ന് ദൈവം തരുന്ന വിളിക്കായി കാത്തിരിക്കുകയാണ് ഞാന്‍.

കേരളത്തില്‍ പാടുന്നു എന്നത് ലോകത്ത് ഏതുഭാഗത്ത് പാടുന്നു എന്നതുപോലെ തന്നെയാണ്. മുന്‍പ് ബംഗാളിലെ വേദിയില്‍ പാടിയിറങ്ങിയ എന്നെ ബംഗാളിയാണെന്ന് കരുതിയാണ് കാണികള്‍ സന്തോഷപ്രകടനം നടത്തിയത്.

മലയാളത്തിന്റെ കാണാമറയത്ത് നിന്ന ഈ മനോഹരശബ്ദം കൊച്ചിക്കായി പാടുകയാണ്. നവംബര്‍ 18ന് മട്ടാഞ്ചേരിയിലെ അബാദ് ഹോട്ടലില്‍ മ്യൂസിക് മൈറ്റ് സംഘടിപ്പിക്കുന്ന വേദിയിലാണ് തന്റെ 'ശ്രദ്ധ' യുമായി കൊച്ചിയുടെ സംഗീതമനസ്സിലേക്ക് ദേവി നേത്യാര്‍ പെയ്തിറങ്ങുക.

വിപിന്‍ പാണപ്പുഴഫ്രാന്‍സിലെ 'ഫ്രാങ്ക്ഫുട്ട്' ആയിരത്തോളം വിദേശികള്‍ നിറഞ്ഞ സദസ്സ്. പ്രകാശിതമായ വേദിയില്‍ ഭാരതീയാറിന്റെ തമിഴ്ഗാനം ആലപിക്കുകയാണ് ഗായിക. ഒരു തെന്നല്‍ പൊലെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറം ആ ഗാനം പ്രതിധ്വനിച്ചു. പിന്നെ, അത് മിഴിനീരായി ഒഴുകി. സദസ്സ് ആ ഗായികയുടെ അടുക്കലേക്ക് ഓടി അടുത്തു. അവര്‍ക്ക് ഗാനത്തിന്റെ അര്‍ത്ഥമറിയണം. ആ ഗായിക പറഞ്ഞു: എന്റെ ഗാനത്തിന് നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ കഴിയുന്നെങ്കില്‍ അതാണ് ഈ സംഗീതത്തിന്റെ അര്‍ത്ഥം.
ദേവി നേത്യാര്‍ ഇങ്ങനെയാണ് സംഗീതത്തെ സമീപിക്കുന്നത്. ദേശത്തിന്റെ, ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള സംഗീതത്തിന്റെ അത്മാവ് തേടി ഇരുപത്തിയഞ്ചുകൊല്ലം മുന്‍പ് തുടങ്ങിയ യാത്ര... വിദേശരാജ്യങ്ങളിലടക്കം ആയിരക്കണക്കിന് വേദികള്‍... കണ്ടതും കേട്ടതുമായ സംഗീതാനുഭവങ്ങളെ തന്നോടപ്പം ചേര്‍ത്തുനിര്‍ത്തി ആ യാത്ര ഇന്നും തുടരുന്നു. 

പാലക്കാട് ചിറ്റൂരാണ് ദേവി നേത്യാരിന്റെ ജനനം. സംഗീതത്തെ ജീവിതമാക്കിയ കുടുംബത്തിന്റെ പ്രോത്സാഹനത്തില്‍ മൂന്നാം വയസ്സിലാണ് ദേവി സംഗീത വഴിയില്‍ പിച്ചവച്ചു തുടങ്ങിയത്. സ്‌കൂള്‍ യുവജനോത്സവ വേദികളിലും അന്ന് ദേവി താരമായിരുന്നു. തുടര്‍ന്ന്, കര്‍ണാടക സംഗീതത്തിന്റെ കുലപതി ഡോ. ടി.പി. ഗോപാലകൃഷ്ണന്റെ ശിഷ്യയായി ചെന്നൈയിലേക്ക്. അദ്ദേഹത്തോടപ്പം നീണ്ട 20 വര്‍ഷങ്ങള്‍. അതിനിടയില്‍, പണ്ഡിറ്റ് കൃഷ്ണാനന്ദിന്റെ കീഴില്‍ ഹിന്ദുസ്ഥാനി, ഡോ. രവീന്ദ്രനാഥിന് കീഴില്‍ ഫോക്ക് മ്യൂസിക്. ജര്‍മനിയില്‍ നിന്ന് പാശ്ചാത്യ സംഗീതം തുടങ്ങിയ 20 ഓളം സംഗീതശാഖകളെക്കുറിച്ച് പഠിച്ചു. ഇളയരാജ, എം.എസ്. വിശ്വനാഥന്‍ തുടങ്ങിയവരുടെ സംഗീതത്തില്‍ നിരവധി സിനിമാഗാനങ്ങള്‍. പണ്ഡിറ്റ് രവിശങ്കറുടെ കണ്‍സെര്‍ട്ടില്‍, സ്വാതന്ത്ര്യത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ പാടാനുള്ള ഭാഗ്യവും ഈ ഗായികയെ തേടി എത്തി.

'ശ്രദ്ധ' എന്ന പേരില്‍ തന്റെ അനുഭവ പരിചയത്തിലെ സംഗീതമുത്തുകള്‍ കോര്‍ത്തിണക്കുന്ന ഒരു സംഗീത പരീക്ഷണവുമായി ലോകംചുറ്റുകയാണ് ഇവരിപ്പോള്‍. തന്റെ സംഗീതയാത്രയെ കുറിച്ച് ദേവി സംസാരിക്കുന്നു:

എന്താണ് ശ്രദ്ധ....?
 

സംഗീതത്തിന് ലൗകികമായ ഒരു ഭാഷയുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടത്തിയ പരിപാടികളില്‍ നിന്നും, പഠിച്ച വൈവിദ്ധ്യമാര്‍ന്ന സംഗീതത്തില്‍ നിന്നും മനസ്സിലായതിന്റെ വെളിച്ചത്തിലാണ് ഇത്തരം ഒരു പരീക്ഷണവുമായി മുന്നോട്ട് പോകുന്നത്. വിവിധ രാജ്യങ്ങളിലായി 150 ഓളം വേദികള്‍ ഇതിനകം പിന്നിട്ടുകഴിഞ്ഞു. 'ശ്രദ്ധ' യുടെ ഓരോ വേദിയിലും പുതുമ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. മലയാളി താലോലിക്കുന്ന പഴയ സിനിമാ ഗാനങ്ങളുടെ കണ്‍സെര്‍ട്ടാണ് കൊച്ചിക്ക് നല്‍കുന്ന 'ശ്രദ്ധ' യുടെ സ്‌പെഷല്‍.

പണ്ഡിറ്റ് രവിശങ്കര്‍, ഇളയരാജ, 
എം.എസ്. വിശ്വനാഥന്‍... ഒപ്പം 
പ്രവര്‍ത്തിച്ചവരൊക്കെ വലിയ പേരുകള്‍...?
 


ഈശ്വരന്‍ വരച്ചുവച്ചതേ എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ളൂ. അതിനാല്‍ തന്നെ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതും ഇത്തരം ഒരനുഗ്രഹമാണ്. ഇവരുടെയൊക്കെ ആശിര്‍വാദത്തിന് പാത്രമാകാന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന് വന്ന എനിക്ക് കഴിഞ്ഞു.

Saturday 12 November 2011

my news

my report about golden jubile celebration of "kandam bacha kottu" first color movie in malayalam

Thursday 10 November 2011

at last he admit he was a "communication failer"

MELBOURNE: India's controversial former cricket coach Greg Chappell claims the biggest regret of his tumultuous three-year stint there was the fallout with senior batsman Sachin Tendulkar with whom he simply failed to "communicate" properly.
 – Facebook continues to deny rumors it is shutting down on March 15th of 2012.  WWN, however, has confirmed that it is true.
On January 9th, WWN’s ace reporter, J.B. Smitts, broke the international story that Facebook was going to close down on March 15th because Mark Zuckerberg wanted to return to a normal life.   The story caused a worldwide sensation, and J.B. Smitts has been nominated for a Pulitzer Prize for breaking it.
READ WWN’s ORIGINAL FACEBOOK STORY
Facebook COO, Sheryl Sandberg has publicly denied the rumors, saying, “Facebook is not going to close down.  Not now, not ever.  We’re just getting started.”
David Ebersman, the CFO of Facebook, and the man working with Goldman Sachs on the new Facebook financing deal said, “many people feel that the deal with Goldman Sachs will lead to a change in Facebook or that we might shut down so that the government won’t force us to go public.  All of those rumors are false.  We are going to be stronger than ever after March 15th.”
But WWN has spoken to insiders at Facebook who strongly contradict the public statements of the executive management team.
Sources inside Facebook tell us that the company is already making plans on how to handle the big shutdown.  “We can’t just turn it off on March 15th of 2012.  There will be a revolution,” said one insider.  “We have to prepare our users for the end of Facebook and offer them ways to keep their social networks alive.”
Zuckerberg maintains that one year is enough time for users to prepare for the demise of Facebook.  It also gives rival sites time to build up their user base.
There were rumors that Zuckerberg himself was going to appear on the Oscars on February 27th, when The Social Network is sure to win Best Picture of the Year Award.  But Zuckerberg did not show.  New rumors are that Zuckerberg will make “an important announcement to the world” about the future of Facebook when he meets with President Obama in the White House on June 15th.
Meanwhile, there is panic all around the globe as Facebook users (and addicts) are frightened that they may lose their social networking community.  Top celebrities Tyra Banks, Mila Kunis, Britney Spears, Lady Gaga, Justin Beiber, Ashton Kutchter, Carrot Top, Meryl Streep, Danny Bonaduce and the Real Housewives of New Jersey and Atlanta are all panicking about losing Facebook.  “I’m addicted to Facebook,” said Tyra Banks. “Without it, my life is over!”
An online petition was started just hours ago to help persuade Zuckerberg and Facebook to remain open.
SIGN THE “SAVE FACEBOOK” PETITION HERE.
The organizer of the “Please Do Not Shut Down Facebook Petition”, Fritz Barnkopf, said, “we hope to get a million or more signatures before the Oscars, so Mark Zuckerberg will reconsider his tragic decision.”
WWN is following this developing story closely – constantly talking with Facebook insiders.  We certainly are rooting for Facebook to continue because it’s an important part of our own social media strategy and leading source for our site visits.
WWN is your only reliable news source on this – and all – breaking news stories.
And now… one of the MANY videos from panicked Facebook users about the shut down:

FACEBOOK WILL END ON MARCH 15th, 2012! (UPDATE) | Weekly World News

FACEBOOK WILL END ON MARCH 15th, 2012! (UPDATE) | Weekly World News

Monday 7 November 2011



ജയരാജന് ആറ് മാസം തടവ്‌
Posted on: 08 Nov 2011

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ സി.പി.എം നേതാവ് എം.വി ജയരാജന് ആറ് മാസം തടവ്. പാതയോരത്ത് പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ശുംഭന്‍ പരാമര്‍ശത്തിന്റെ പേരിലാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. തടവിന് പുറമേ 2000 രൂപ പിഴയും നല്‍കണം. 2000 പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.

ഉത്തരവ് കേട്ട ജയരാജന്‍ ശിക്ഷാ വിധി നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അതോടെ ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. കോടതിയലക്ഷ്യക്കേസില്‍ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് ജയരാജ് വിധിച്ചത്. ജസ്റ്റിസ്മാരായ വി രാംകുമാര്‍, പി.ക്യു ബര്‍ക്കത്തലി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ശിക്ഷ വിധിച്ചത്.

ശുംഭന്മാര്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങളിലൂടെ ജഡ്ജിമാരേയും നീതിപീഠത്തേയും അവഹേളിക്കുന്ന നടപടിയാണ് ജയരാജന്‍ നടത്തിയതെന്ന് കണ്ട് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

എന്നാല്‍ ജഡ്ജിമാരെ വിമര്‍ശിച്ചിട്ടില്ല, വിധിന്യായത്തിലെ പൊരുത്തക്കേടാണ് ചൂണ്ടിക്കാണിച്ചതെന്ന് ജയരാജന്‍ ബോധിപ്പിച്ചിരുന്നു. ശുംഭന്‍ എന്ന പ്രയോഗത്തിന് പ്രകാശിക്കുന്നവന്‍ എന്ന് അര്‍ഥമുണ്ടെന്ന് ഭാഷാവിദഗ്ധരെ വരെ ഹാജരാക്കി ജയരാജന്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ജയാജന്റെ വാദമുഖങ്ങള്‍ ഹൈക്കോടതി അംഗീകരിച്ചില്ല.

ജഡ്ജിമാരെ ശുംഭന്മാര്‍ എന്ന് വിളിച്ചത് കോടതിലക്ഷ്യം തന്നെയാണെന്ന് വിധി ന്യായത്തില്‍ പറയുന്നു. 'ശുംഭന്‍ എന്ന പ്രയോഗം കോടതിയുടെ അന്തസ് താഴ്ത്തുന്നതാണ്. ശുംഭന്‍, മണ്ടത്തരം, പുല്ലുവില തുടങ്ങിയ പ്രയോഗങ്ങള്‍ കോടതിയുടെ മാന്യതയെ ബാധിക്കുന്നതാണ്. നിയമനിഷേധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന നടപടിയാണിത്. കോടതിയലക്ഷ്യ നടപടി തുടങ്ങിയതിന് ശേഷവും ജയരാജന്‍ മാധ്യമങ്ങളും പൊതുചടങ്ങിലും വീണ്ടും കോടതിക്കെതിരെ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു'- 140 പേജുള്ള വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി.

എന്നാല്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ സി.പി.എം നേതാവാണ് എം.വി ജയരാജന്‍. ഇ.എം.എസ് നമ്പൂതിരിപ്പാടിനെതിരായ കേസില്‍ ഒടുവില്‍ സുപ്രീംകോടതിയില്‍ ഒരു രൂപ പിഴയൊടുക്കി നടപടി അവസാനിച്ചു. കോടതി സമ്പന്നര്‍ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്ന പരാമര്‍ശമാണ് ഇ.എം.എസിനെ കുടുക്കിയത്. ഹൈക്കോടതി ഇ.എം.എസിന് ശിക്ഷ വിധിച്ചെങ്കിലും അദ്ദേഹം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഒടുവില്‍ ഒരു രൂപ പിഴ അടച്ചാണ് ഇ.എം.എസ് രക്ഷപെട്ടത്. പാലോളി മുഹമ്മദ് കുട്ടിക്കെതിരായ കേസില്‍ അദ്ദേഹം നിരുപാധികം മാപ്പ് അപേക്ഷ നല്‍കിയാണ് ശിക്ഷാ നടപടിയില്‍ നിന്നും ഒഴിവായത്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് ഇനി ജയരാജന് മുമ്പിലുള്ള പോംവഴി.

ആലുവയില്‍ പാതയോരത്ത് നടന്ന ഒരു പൊതുയോഗത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വഴിയരികിലെ പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. ഇതിനെതിരെ 2010 ജൂണ്‍ 26ന് കണ്ണൂരില്‍ ഒരു പൊതുപരിപാടിക്കിടെയാണ് ജയരാജന്‍ കോടതി വിധിക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയത്. കോടതിയലക്ഷ്യ നടപടികള്‍ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.വി. ജയരാജന്‍ സുപ്രീംകോടതിയ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി. ജഡ്ജിമാരെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ പിന്നെന്തിനാണ് നടപടികളെ ഭയക്കുന്നതെന്ന് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നതിനിടെ ചോദിച്ചു. സ്‌റ്റേ ചെയ്യാനായി ഹര്‍ജിക്കാരന്‍ ഉയര്‍ത്തുന്ന വാദങ്ങള്‍ മുഖവിലക്കെടുക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ തന്നെ ചരിത്രത്തില്‍ ഇത്രയും വലിയ ശിക്ഷ നല്‍കിയിട്ടുണ്ടോയെന്ന് സംശയമാണെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ.ശ്രീകുമാര്‍ പറഞ്ഞു. കേരളത്തില്‍ കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു നേതാക്കളും സി.പി.എമ്മുകാരാണെന്നതും ശ്രദ്ധേയമാണ്.

Saturday 29 October 2011

Aakash tablet Features, Akash tab PC price in India: AND HOW CAN GET IT…..?????

Aakash tablet Features, Akash tab PC price in India: AND HOW CAN GET IT…..?????
Students over colleges make questions about Aksash in social websites and all over. After grand ceremony of opening of Akash. kapil sibal ji also silent about this matter.
Yes they arise ….
How can we get an “AKASH?”

Internet users in India are increasing many folds over the past decade. Internet users’ in India have increased fifteen times over the last ten years. Even then the numbers people using internet in Indians only 8 per cent when compared with china having about 40 percent using internet. With most population are poor India needs products that are cheap and affordable to common man. Having the poor financial back ground for most people in India, Tata’s have launched Nano car at a price tag of $2000. Apple has changed the business of tablet PCs throughout the world. This has created market for tablet PCs even in India.

Akash tab Features/ specifications:  Aakash was launched as the cheapest tab pc inIndia. Aakash comes with video conferencing facility, two USB ports and with a battery life of three hours. Aakash tab uses resistive touch screen display. It connects though wireless connection. Company sources are planning to provide mobile phone connection to this tab pc. It can stream videos for two hours even at 48 degrees centigrade that suits Indian climate. Aakash uses android os. 
Aakash tablet PC price in India: Government is planning to provide aakash free of cost initially and at a subsidized price of $30 for students and the retail price is expected to be around $60. This is expected at a price tag of Rs.3000/- in

Friday 28 October 2011

എന്തായലും ഇത് ഇത്തിരി കൂടി പൊയി എന്നതില് ഒരു സംശയവും ഇല് എന്നാലും ഗണേഷേ ഇത്രയോക്കെ വേണോ....


പിന്നെ അച്ഛനെ കുറ്റം പറഞ്ഞ്  നടക്കുന്നത് എത്രകാലം എന്നുവച്ചാണ് ഒരു മകന് കേള്ക്കാനാകുക...
ഇതാണ് ഗണേഷിന് ഉത്തരമായി പറയാനുള്ളത് പക്ഷെ.....
എന്തിനാണ് അച്ഛന് ഇങ്ങനെ ചീത്ത കേള്ക്കുന്നതെന്ന് കൂടി ഗണേഷ് ചിന്തിക്കേണ്ട അവശ്യമുണ്ട്

പാകിസ്ഥാന് അതിര്ത്തിയില് 10-20 കോല്ലം സേവനം അനുഷ്ടിച്ചത് കൊണ്ടല്ല ബാലകൃഷ്ണപ്പിള്ള എന്ന ഗണേശ പിതാവ് ചികിലസ സുഖവാസം നടത്തുന്നത്........
http://education.mathrubhumi.com/php/news_events_details.php?nid=23866&slinkid=2
Almost all pass the SF Engg Test
Vipin Panapuzha
Kochi, Oct 27, 2011 : Results of the entrance examination for admission to the vacant seats in BTech  courses in Kerala Self-Financing Engineering colleges conducted on 26th October by the Admission Supervisory Committee at Sree Narayana Gurukulam College of Engineering, Kadayirupu, Kolenchery, Ernakulam has been published by the Admission Supervisory Committee today at 7 pm.
The total number of vacancies that exist for BTech seats in 52 SF Engg colleges is more than 5000, according to the information available with the website of the Kerala Private Self fianancing Engineering College Managements' Association. Out of a total number of 1599 students who had written the examination, the results of 8 students were withheld. The remaining 1591 students' list is published by the ASC. The results can be viewed at http://www.asckerala.org/sites/default/files/RANKLIST-ASC.pdf
അണ്ണാ ടീമിനെതിരെ മേധയുടെ വിമര്‍ശം കെജ്‌രിവാളിന്റെ ആദായനികുതി നോട്ടീസും കിരണ്‍ ബേദിയുടെ വിമാനയാത്രക്കൂലി വിവാദവുമുള്‍പ്പെടെ ലോക്പാല്‍ പൊതുസമൂഹ പ്രതിനിധികള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍, എല്ലാ ആരോപണങ്ങളും വിശദമായി പരിശോധിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്ക്കര്‍ വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന ടീമിന്റെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുകയില്ലെന്നും മേധാ പട്ക്കര്‍ പറഞ്ഞു.

തന്നെപോലെത്തന്നെ അണ്ണാ ഹസാരെയും ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെയും യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഇപ്പോളുയര്‍ന്നു വന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാനുള്ള സുതാര്യമായ തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. ടീം അണ്ണയ്ക്കുള്ളില്‍ വിള്ളലുണ്ടായിട്ടില്ലെന്ന് മേധ ആവര്‍ത്തിച്ചു. എന്നാല്‍ ടീമിലെ എല്ലാ അംഗങ്ങളുടെയും സുതാര്യത അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ ലോക്പാലിന് വേണ്ടിയുള്ള യജ്ഞത്തിന് ഇനിയും ജനപിന്തുണ ലഭിയ്ക്കുകയുള്ളൂ- അവര്‍ വ്യക്തമാക്കി.

പി.വി. രാജഗോപാല്‍, രജീന്ദര്‍ സിങ് എന്നീ പ്രമുഖര്‍ ഹസാരെ സംഘത്തില്‍നിന്ന് വിട്ടുപോയതിനെത്തുടര്‍ന്ന് നടക്കുന്ന യോഗമാണ് ശനിയാഴ്ചത്തേത്. ഇതിനിടെ, ബാബാ രാംദേവിനും ഹസാരെക്കും പിന്നാലെ ശ്രീശ്രീ രവിശങ്കറിനെയും ആര്‍.എസ്.എസ്സും ബി.ജെ.പി.യും ഉപയോഗപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ആരോപിച്ചിട്ടുണ്ട്. കശ്മീരില്‍ ഹിതപരിശോധന വേണമെന്ന പരാമര്‍ശം നടത്തിയ പ്രശാന്ത് ഭൂഷണിനെയും ഹസാരെ സംഘം അകറ്റിനിര്‍ത്തുകയാണ്.

കെജ്‌രിവാളിനോട് ഒമ്പതര ലക്ഷം രൂപ കുടിശ്ശിക അടയ്ക്കാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നല്‍കിയ സമയപരിധി വ്യാഴാഴ്ച അവസാനിച്ചു. പണമടയ്ക്കാന്‍ കെജ്‌രിവാള്‍ തയ്യാറായിട്ടില്ല. അതിനൊപ്പമാണ് കിരണ്‍ ബേദിയ്‌ക്കെതിരെയുള്ള വിവാദവും ഉയര്‍ന്നുവന്നത്.
വാലറ്റം-ഇപ്പോഴും അന്നഹസ്സാരേ സമരത്തെ  തള്ളിപറയുന്നില്ല കാരണം അതുനല്കിയ ഊര്ജത്തെ അത്രവേഗത്തില്  മറക്കുവാനും സാധിക്കില് എന്നിരിക്കിലും അദ്യമെ പറഞഞിരുന്ന ഒരു വസ്നുുതയാണ് ഇപ്പോള്  പ്രകടമായിരിക്കുന്നത്  യാഥാര്ത്ഥ രാഷ്ട്രീയ ധാരയില്ലയ്മ.

Wednesday 6 July 2011

indrajithblogs: Celebrating Woman's Day

indrajithblogs: Celebrating Woman's Day: "March 8 is celebrated as International Woman's Day every year. Its a solidarity to show respect towards women who is a mother,sister,guide..."

Thursday 14 April 2011

AFTER BURN....

Its the tea break for polical fronts of kerala.festevel is over now in waiting for paradice or hell..what ever it all for people. acco9urding to keralas past election history mention a UDF rule.but CPIM leadLDF also expect a one turn again.finished voteing sesons asusall draamas well gone.two major fronts realy well play their role. if we decide some awards for this political season.its decision became very tuf.....

Friday 8 April 2011

ANNA HAZZARE....HE TAKE INITIATIVE...

Last three days only one subject on top ..72 year old man cure our qusten ...who will take initive agnest this blasty curruption of our nation. we know that last 60 years we spend 5000 core rupes for investigations agnest corruption and what happend...? all thats report in goverments could storages. in indian economi be spend only 4 to 5 % of our GDP for education. but net looted money through spectram allocation scam is about 1 lack 76 thousand core. it approximatly 20% of our GDP. its latest devolapment but we all know independed india saw many corruption storys in pollitical level and administration level. but we keep silance every time.and this looters rule us again and again.also this corrupted system done a plan for there safe. they hidden a favoulous anti corrupted bill from us.JANN LOK PAL BILL. And they say to commen   "this all probloums not cure by a bill" we belived. but u know it not a common bill. its wepon.citizens wepon agnist corruption in all levels of goverment even PM also.
     So its time to act hold your hand to annahazzare.we dont take bloody path. we  will follow the way of our father of nation GANDHI.the way of non violance.so its our high time leave your sleep because its your duty as an indiancitizen